കോഴിക്കോട് ബേപ്പൂര്: കഴിഞ്ഞ 24-ാം തീയതിയോടെ കാണാതായിരുന്ന കാട്ടില പീടിക മുല്ലാണ്ടിയിൽ താമസിക്കുന്ന അഹമ്മദ് കോയയുടെ മകൻ മുഹമ്മദ് ജാസിറിനെ (22) മൃദ്ദ്ദേഹം ബേപ്പൂരിൽ കടലിൽ ഒഴുകി പോകുന്നതായി മത്സ്യ തെഴിലാളികളുടെ ശ്രദ്ധിയിൽ പെടുന്നത് ഉടനെ കോസ്റ്റൽ പോലീസിനെ വിവരമറിയിച്ചു തുടന്ന് കരക്കെത്തിച്ച മൃദ് ദേഹം ബന്ധുക്കലെത്തി തിരിച്ചറിഞ്ഞു
കാപ്പാട് കണ്ണങ്കടവ് ബീച്ചിന് സമീപം ജാസിറിന്റെ ബൈക്ക് കണ്ടെത്തിയതിനെ തുടർന്ന്, കടൽതീരത്ത് കാപ്പാട് മുതൽ ബേപ്പൂർ വരെ വൻതോതിൽ തിരച്ചിൽ നടന്നിരുന്നു. ബൈക്കിൽ തന്നെ ജാസിറിന്റെ ഹെൽമറ്റും ചാവിയും കണ്ടെടുത്തിരുന്നു. കാണാതാകുമ്പോൾ നീല ടി-ഷർട്ടും പാന്റ്സുമാണ് ധരിച്ചിരുന്നത്.
ജാസിർ, കാട്ടില പീടിക അമ്പലപ്പള്ളി ഹാർഡ്‌വെയർ ഷോപ്പിലെ ജീവനക്കാരനായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടർന്നുകൊണ്ടിരിക്കുന്നിതിടെയാണ് ബേപ്പൂര് കടലിൽ നിന്നും
മൃദ്ദ്ദേഹം കണ്ടെത്തിയത്
മൃദ് ദേഹം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി
